Monday, March 21, 2016

താത്രീപുരാണം



വൃഷലി കാട്ടിയോരടയാളം കാൺകെ
വ്യസനമേറി സ്മാർത്തവിചാരകര്ക്ക് 
അരിമ്പാറയുള്ളൊരു മാന്യജനത്തിലുള്ള
അറുപത്തിയഞ്ചാം കാമുകന്റെ പേരും
ഒരുമ്പെട്ടവൾ വിളിച്ചു കൂകിയെന്നാൽ
തലമുണ്ടിട്ടു മണ്ടിപ്പായേണ്ടതാർക്കിനി
മുണ്ഡനം ചെയ്യാൻ വന്ന സ്മാർത്തനോ,
തണ്ടോടെ നാട് വാഴുന്ന തമ്പുരാനോ ?

No comments:

Post a Comment